കുവൈത്ത്: അഴിമതി – അന്വേഷണത്തിന് ബ്രിട്ടീഷ് ഏജൻസിയുടെ സഹായം

കുവൈത്ത് സിറ്റി: അഴിമതിയുമായി ബന്ധപ്പെട്ട സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച്‌ അന്വേഷണത്തിന് ബ്രിട്ടീഷ് ഏജന്‍സിയായ ഗ്ലോബല്‍ പാര്‍ട്ണേഴ്സ് ഗവേണന്‍സ് സഹായം ലഭ്യമാക്കും. ഇതുസംബന്ധിച്ച്‌ അഴിമതി വിരുദ്ധ പബ്ലിക് അതോറിറ്റി ജി.പി.ജിയുമായി കരാറില്‍ ഒപ്പിട്ടു. യൂറോപ്യന്‍ വിമാനക്കമ്ബനിയായ എയര്‍ബസില്‍നിന്ന് യാത്രാവിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് ഇന്‍റലിജന്‍സ് ഒാണ്‍ലൈന്‍ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഉള്‍പ്പെടെ വലിയ ഇടപാടുകളില്‍ അഴിമതി ഉണ്ടോ എന്ന് അന്വേഷിക്കാനാണ് അന്താരാഷ്ട്ര ഏജന്‍സിയുടെ സഹായം തേടുന്നത്.

ഗള്‍ഫിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും രാഷ്ട്രീയ നേതാക്കളും എം.പിമാരും സര്‍ക്കാര്‍ വകുപ്പുകളും ഉള്‍പ്പെട്ട അഴിമതി കേസുകളില്‍ അന്വേഷണം നടത്തിയ പരിചയവും വൈദഗ്ധ്യവും ജി.പി.ജിക്കുണ്ട്. എത്ര വര്‍ഷത്തേക്കാണ് അഴിമതി വിരുദ്ധ പബ്ലിക് അതോറിറ്റി ജി.പി.ജിയുമായി കരാറില്‍ ഒപ്പിട്ടതെന്നോ കരാര്‍ തുകയോ വ്യക്തമല്ല.

സഹകരിച്ച്‌ പ്രവര്‍ത്തിക്കാനും ഒാരോ കേസുകളും പ്രത്യേകം പരിഗണിക്കാനുമാണ് ധാരണയായതെന്നാണ് സൂചന. അഴിമതിക്കെതിരെ കര്‍ശന നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോകുകയാണ്. രാജ്യത്ത് പൊതുമേഖലയിലെ അഴിമതി സംബന്ധിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് സമ്മാനമായി പണം നല്‍കുമെന്ന വാഗ്ദാനം അഴിമതി വിരുദ്ധ അതോറിറ്റി നടപ്പാക്കിത്തുടങ്ങി. ഇത്തരത്തില്‍ ആദ്യത്തെ പ്രതിഫലം കഴിഞ്ഞ മാസം നല്‍കി.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിവരം നല്‍കാം. ലഭിച്ച വിവരത്തിെന്‍റ ആധികാരികത അഴിമതി വിരുദ്ധ അതോറിറ്റി പരിശോധിച്ച്‌ ഉറപ്പുവരുത്തിയതിന് ശേഷമാണ് വിസില്‍ ബ്ലോവര്‍ക്ക് സമ്മാനം നല്‍കുക. രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കുകയാണ് ലക്ഷ്യം. അഴിമതി നടത്തുകയും പൊതുമുതല്‍ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നത് എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ നടപടി നേരിടുകയാണ്.

Next Post

കുവൈത്ത്: ലിംഗനീതി - കുവൈത്തിന് ലോക ബാങ്കിന്‍റെ അഭിനന്ദനം

Sat Oct 9 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: തൊഴിലിടങ്ങളിലും സാമ്ബത്തിക ഇടപാടുകളിലും സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്നതില്‍ കുവൈത്ത് മാതൃകപരമായ ഇടപെടലാണ് നടത്തുന്നതെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. സ്വകാര്യ തൊഴിലിടങ്ങളില്‍ സ്ത്രീകളോട് വിവേചനമോ ലൈംഗികാതിക്രമമോ ഉണ്ടായാല്‍ കമ്ബനിക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞയാഴ്ച വാണിജ്യ മന്ത്രാലയം ഉത്തരവിറക്കിയത് അഭിനന്ദനാര്‍ഹമാണ്. കുവൈത്ത് വിഷന്‍ 2035 വികസന പദ്ധതിയില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രാധാന്യവും മാതൃകപരമാണ്. സ്ത്രീകളെ കൂടുതലായി തൊഴിലിടത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ […]

You May Like

Breaking News

error: Content is protected !!