ഒമാൻ: ദേശീയ ദിനത്തോടനുബന്ധിച്ച്‌ ‘മെയ്ഡ് ഇന്‍ ഒമാന്‍’ ബസുകളുടെ ഒന്നാംബാച്ച്‌ നിരത്തിലിറങ്ങി

മസ്കത്ത്: 51ാം ദേശീയ ദിനത്തോടനുബന്ധിച്ച്‌ ‘മെയ്ഡ് ഇന്‍ ഒമാന്‍’ ബസുകളുടെ ഒന്നാംബാച്ച്‌ നിരത്തിലിറങ്ങി. ദുകം സ്പെഷല്‍ ഇക്കണോമിക് സോണിലെ കര്‍വ മോട്ടാഴ്സിന്റെ റ നിര്‍മാണ യൂനിറ്റില്‍നിന്നാണ് ബസുകള്‍ പരീക്ഷണാര്‍ഥം നിരത്തിലിറങ്ങിയത്. ഒമാന്‍-ഖത്തര്‍ സംയുക്ത സംരംഭമാണ് ബസ് നിര്‍മാണ പദ്ധതിക്ക് നിക്ഷേപമിറക്കുന്നത്. ഇൗ വര്‍ഷം അവസാനത്തോടെ 200 ബസുകള്‍ നിരത്തിലിറക്കുമെന്ന് നേരത്തെ കമ്ബനി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. സ്കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ബസുകളുടെ നിര്‍മാണമാണ് കമ്ബനി പ്രാഥമിക തലത്തില്‍ ലക്ഷ്യമിടുന്നത്.

ഒന്നാംഘട്ടത്തില്‍ വര്‍ഷംതോറും 500 ബസുകളും കോച്ചുകളുമാണ് കമ്ബനി നിര്‍മിക്കുന്നത്. ക്രമേണ 700 ആയി ഉയര്‍ത്തും. യാത്ര ബസുകളും ക്രമേണ ഇന്‍റര്‍ സിറ്റി ബസുകളും നിര്‍മിക്കാന്‍ കമ്ബനിക്ക് പദ്ധതിയുണ്ട്. ഒമാനും ഖത്തര്‍ ദേശീയ ഗതാഗത കമ്ബനിയായ ഖത്തര്‍ ട്രാന്‍സ്േപാര്‍ട്ടുമാണ് പദ്ധതിക്ക് നിക്ഷേപമിറക്കുന്നത്. 70 ശതമാനം ഓഹരിയും ഖത്തര്‍ ട്രാന്‍സ്േപാര്‍ട്ടിന്റെ റതാണ്. ഒമാന്‍ കമ്ബനിയായ ഒമാന്‍ ഇന്‍വെസ്റ്റ് അതോറിറ്റിക്കാണ് ബാക്കി 30 ശതമാനം നിക്ഷേപവും. ഒന്നാംഘട്ട പദ്ധതിയുടെ ചെലവ് 90 ദശലക്ഷം ഡോളറാണ്.

Next Post

ഒമാൻ: കരി ഉല്‍പാദിപ്പിക്കുന്നതിനായി മരത്തടി ശേഖരങ്ങള്‍ കത്തിച്ച വിദേശികളെ പരിസ്ഥിതി അതോറിറ്റി അറസ്റ്റ് ചെയ്തു

Sat Nov 20 , 2021
Share on Facebook Tweet it Pin it Email മസ്കത്ത്: കരി ഉല്‍പാദിപ്പിക്കുന്നതിനായി മരത്തടി ശേഖരങ്ങള്‍ കത്തിച്ച വിദേശികളെ പരിസ്ഥിതി അതോറിറ്റി അറസ്റ്റ് ചെയ്തു തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ പരിസ്ഥിതി വകുപ്പ് റോയല്‍ ഒമാന്‍ പൊലീസിെന്‍റയും മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്. കരി ഉല്‍പാദിപ്പിക്കുന്നതിനായി നിരവധി മരത്തടികളുടെ കൂമ്ബാരങ്ങളാണ് ഇവര്‍ കത്തിച്ചിരുന്നത്. മാര്‍ക്കറ്റുകളില്‍ വിതരണത്തിനും വില്‍പനക്കുമായിരുന്നു കരി ഉല്‍പാദിപ്പിച്ചിരുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!