കുവൈത്ത്: ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് പത്തുമാസത്തിനിടെ പിടിയിലായത് 1808 കൗമാരക്കാര്‍

കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് കഴിഞ്ഞ പത്തുമാസത്തിനിടെ പിടിയിലായത് 1808 കൗമാരക്കാര്‍.

ണുന്നത്. 2019ല്‍ ആകെ 435 പേര്‍ പിടിയിലായ സ്ഥാനത്താണ് വര്‍ധന. 2020ല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഫ്യൂവും ലോക്ഡൗണും അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഗതാഗത നിയമലംഘനങ്ങള്‍ കുറവാണ്.

13 മുതല്‍ 16 വയസ്സ് വരെയുള്ളവരാണ് പിടിയിലായവരില്‍ അധികവും. അതേസമയം, പത്തുവയസ്സുകാരന്‍ പോലും ഉണ്ട്. ജഹ്റ, അഹ്മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികള്‍ക്ക് വാഹനം നല്‍കരുതെന്ന് ഗതാഗത വകുപ്പ് ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞമാസം അവസാനത്തില്‍ രണ്ടുദിവസത്തെ പരിശോധന കാമ്ബയിനിടെ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് പിടിയിലായത് 475 കൗമാരക്കാരാണ്.

304 പേരെ ജനറല്‍ ട്രാഫിക് വിഭാഗവും 163 പേരെ പട്രോള്‍ ടീമും എട്ടുപേരെ പൊതുസുരക്ഷ വിഭാഗവുമാണ് പിടികൂടിയത്.

ഇതേതുടര്‍ന്നാണ് കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കരുതെന്ന് ആഭ്യന്തരമന്ത്രാലയം രക്ഷിതാക്കള്‍ക്ക് ശക്തമായ താക്കീത് നല്‍കിയത്. അതിനുശേഷവും ഒറ്റപ്പെട്ട പരിശോധനയില്‍ നിരവധി കുട്ടികള്‍ പിടിയിലായി. ലൈസന്‍സില്ലാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നതിനിടെ പിടിയിലായാല്‍ ഇവര്‍ക്കെതിരെ ജുവനൈല്‍ നിയമപ്രകാരം കേസെടുക്കുകയും വാഹന ഉടമയായ രക്ഷിതാവിനെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Next Post

ഒമാൻ: എട്ടു മീറ്റർ നീളത്തിൽ സുൽത്താന്‍റെ ചിത്രമൊരുക്കി അക്ബർ മുഹമ്മദ്

Sun Nov 21 , 2021
Share on Facebook Tweet it Pin it Email മസ്കത്ത്: തൃശൂര്‍ തൃപ്പയാര്‍ സ്വദേശി അക്ബര്‍ മുഹമ്മദ് പ്രവാസ ജീവിതം ആരംഭിച്ചിട്ട് എട്ടു വര്‍ഷം, എന്നാല്‍ ഇതിനകം രാജ്യത്തിെന്‍റ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിെന്‍റയും ഇപ്പോഴത്തെ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിെന്‍റയും നിരവധി ചിത്രങ്ങളാണ് ഇദ്ദേഹം വരച്ചത്. 51ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്‌ സുല്‍ത്താെന്‍റ എട്ടു മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള ചിത്രമാണ് ഇപ്പോള്‍ […]

You May Like

Breaking News

error: Content is protected !!